മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം സൂപ്പർസ്റ്റാർ എന്ന പട്ടത്തിന് അർഹനായ യുവനടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു ആരാധകൻ- നടൻ എന്നിവരുടെ ആത്മബന്ധതത്തെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയിൽ വലിയ താരങ്ങളിൽ തന്റെ കൂടെ അഭിനയിച്ചതുകൊണ്ട് ഏറ്റവും പരിചയം വിക്രം ആണെന്നും എന്നാൽ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാൻ ആഗ്രഹിക്കുന്നത് സൂര്യയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ജ്യോതികയുമായി മൊഴി എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജ്-സൂര്യ പരസ്പരം കൂടുതൽ അടുത്തറിഞ്ഞത്. പേഴ്സണൽ ലെവലിൽ തനിക്ക് ഏറ്റവും അടുത്തറിയുന്ന വ്യക്തിയാണ് സൂര്യയെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. പുതിയ സിനിമകളുടെ റിലീസ് വരുമ്പോൾ മായാജാലിലേക്ക് തന്നെ വിളിച്ചു കൊണ്ടു പോകാറുണ്ടെന്നും താരം സൂചിപ്പിച്ചു. ഒരുപാട് തവണ വീട്ടിൽ നിന്ന് ഭക്ഷണം തന്നിട്ടുണ്ടെന്നും ഭയങ്കര കെയറിങ് ആണെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഞാൻ പരിചയപ്പെട്ടത്തിൽ ഏറ്റവും സിംപ്ലസ്റ്റ് ഹ്യൂമൻ ബിങ് സൂര്യ ആണെന്നും ഇവിടെത്തെ ലാല്ലേട്ടന്റെ വേറെയൊരു വേർഷനാണ് സൂര്യയെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സൂര്യയുടെ വീടിന്റെ പാലുകാച്ചലിന്റെ അന്ന് വൈകിയെത്തിയ കേക്ക് ഇരുവരും ചേർന്ന് ലോക കാര്യങ്ങൾ പറഞ്ഞു തീർത്ത ഓർമകളും പൃഥ്വിരാജ് പങ്കുവെക്കുകയുണ്ടായി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.